ഒരു ബോട്ടിനും കേടുപറ്റി അഴീക്കോട്: ശക്തമായ കാറ്റിലും മഴയിലും അഴീക്കൽ കപ്പക്കടവിൽ പ്രവർത്തിക്കുന്ന സുൽഖ ഷിപ്യാഡ് തകർന്നു. തളങ്കര അബ്ദുൽ ഹക്കീമിൻെറ ഉടമസ്ഥതയിലുള്ള സ്വകാര്യ കപ്പൽ നിർമാണ കേന്ദ്രത്തിലെ യാഡിൻെറ അനുബന്ധമായുള്ള ഷെഡാണ് ചൊവ്വാഴ്ച അർധരാത്രിയോടെ ഉണ്ടായ കാറ്റിലും മഴയിലും തകർന്നത്. യാഡിൽ നിർമാണത്തിലിരിക്കുന്ന ഒരു ബോട്ടിനും കേടുപറ്റിയിട്ടുണ്ട്. മൊത്തം 70 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ലോക്ഡൗൺ ആയതോടെ അടഞ്ഞുകിടക്കുന്ന ഷിപ്യാഡിൻെറ പ്രവർത്തനം നാളിതുവരെ പുനരാരംഭിച്ചില്ല. 50 ഓളം തൊഴിലാളികൾ ലോക്ഡൗണിന് മുമ്പ് നാല് ഷെഡുകളിലായി ജോലി ചെയ്തുവരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.