പേരാവൂർ: കാട്ടാനശല്യം സ്ഥിരമായുള്ള പ്രദേശങ്ങളിൽ നിരീക്ഷണത്തിനെത്തിയ വനപാലകരെ നാട്ടുകാർ തടഞ്ഞുെവച്ചു. വെള്ളിയാഴ്ച അർധരാത്രിയോടെ ഓടന്തോട് ചപ്പാത്തിനടുത്താണ് സംഭവം. ആന കൃഷിയിടത്തിലിറങ്ങിയതറിഞ്ഞെത്തിയ ഗാർഡുമാരെയാണ് പ്രദേശത്തെ ആളുകൾ ചേർന്ന് തടഞ്ഞുെവച്ചത്. സംഭവമറിഞ്ഞ് വൈൽഡ് ലൈഫ് അസിസ്റ്റൻറ് വാർഡൻ സോളമൻ തോമസ് സ്ഥലത്തെത്തുകയും നാട്ടുകാരുമായി ചർച്ച നടത്തുകയും ചെയ്തു. ഏറെനേരത്തെ ചർച്ചക്കൊടുവിൽ അണുങ്ങോട്, ഓടന്തോട്, മടപ്പുരച്ചാൽ പ്രദേശങ്ങളിൽ നിരീക്ഷണത്തിനായി സ്ഥിരമായി ഒരു വാഹനം വിട്ടുനൽകാമെന്നും ആന കയറിവരുന്ന സ്ഥലങ്ങളിൽ വലിയ ലൈറ്റുകൾ സ്ഥാപിക്കാമെന്നും വനപാലകർ നാട്ടുകാർക്ക് ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.