കാക്കൂർ: ദുബൈയിൽ മരിച്ചനിലയിൽ കണ്ടെത്തിയ േവ്ലാഗറും ആൽബം താരവുമായ കാക്കൂർ പാവണ്ടൂർ അമ്പലപ്പറമ്പിൽ റിഫ ഷെറിന്‍റെ (റിഫ മെഹ്നു-22) മൃതദേഹം വ്യാഴാഴ്ച പുലർച്ച രണ്ടരയോടെ കരിപ്പൂരിലെത്തിക്കും. ബുധനാഴ്ച രാത്രി 9.45ന് ഷാർജയിൽനിന്ന് കോഴിക്കോട്ടേക്കു പുറപ്പെട്ട വിമാനത്തിലാണ് നാട്ടിലെത്തിക്കുന്നത്. ആറിന് വീട്ടിലെത്തിക്കാനുള്ള തരത്തിലാണ് ക്രമീകരണം. ഏഴിന് പാവണ്ടൂർ ജുമാ മസ്ജിദിൽ മയ്യിത്ത് നമസ്കാരത്തിനുശേഷം ഖബറടക്കും. ദുബൈ ജാഫിലിയയിലെ താമസസ്ഥലത്ത് ചൊവ്വാഴ്ച രാവിലെയാണ് റിഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് മെഹ്നുവിനൊപ്പമായിരുന്നു താമസം. പടം: റിഫ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.