ഏഴിലോട്: തീപ്പൊള്ളലേറ്റ് ചികിത്സയിലിരുന്ന ചാലിൽതോട്ടുകരയിലെ എ. ജയറാം (50) മരിച്ചു. കടന്നൽകൂടിന് തീ കൊടുക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. 10 ദിവസത്തോളം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: പള്ളിക്കുടിയൻ സുഷമ. മക്കൾ: അഞ്ജലി, ഐശ്വര്യ, അർജുൻ. മരുമകൻ: മനീഷ് (കരുവഞ്ചാൽ, ആലക്കോട്). സഹോദരങ്ങൾ: മാരിമുത്തു, പരേതനായ ശെൽവൻ (ഇരുവരും തമിഴ്നാട്). സംസ്കാരം വ്യാഴാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.