തളിപ്പറമ്പ്: പട്ടുവം പഞ്ചായത്തിലെ . എം. വിജിൻ എം.എൽ.എയുടെ നേതൃത്വത്തിൽ പ്രവൃത്തി വിലയിരുത്തി. ഹാർബർ എൻജിനീയറിങ് വകുപ്പിൽ നിന്നും 75.50 ലക്ഷം രൂപയാണ് റോഡിന് സംസ്ഥാന സർക്കാർ അനുവദിച്ചത്. 2019ൽ സാങ്കേതികാനുമതിയും ടെൻഡർ നടപടിയും പൂർത്തിയായി പ്രവൃത്തി ആരംഭിച്ചിരുന്നെങ്കിലും കരാറുകാരന്‍റെ അനാസ്ഥകാരണം പ്രവൃത്തി നിലച്ചു. നിലവിലുള്ള കരാറുകാരനെ ഒഴിവാക്കി പുതിയ കരാറുകാരന് പ്രവൃത്തി ഏൽപിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രാരംഭ നടപടി ആരംഭിച്ചു. വെള്ളിക്കീൽ ഭാഗത്ത് 600 മീറ്ററും പരന്നൂൽ ഭാഗത്ത് 1,200 ഉൾപ്പെടെ 1,800 മീറ്റർ നീളത്തിൽ മൂന്ന് റീച്ചുകളായി റോഡ് ടാറിങ് നടത്തും. ഉടൻ പ്രവൃത്തി പൂർത്തീകരിക്കണമെന്ന് എം.എൽ.എ ഉദ്യോഗസ്ഥർക്കും കരാറുകാരനും നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.