തളിപ്പറമ്പ്: നഗരത്തിലെ അനധികൃത പാർക്കിങ്, കച്ചവടം എന്നിവക്കെതിരെ നടപടി തുടങ്ങി. നഗരത്തിൽ ആർ.ഡി.ഒയുടെ നേതൃത്വത്തിൽ പൊലീസ്, മോട്ടോർ വാഹനവകുപ്പ്, നഗരസഭ, പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായി പരിശോധന നടത്തി. അനധികൃത കച്ചവടം സ്വമേധയാ ഒഴിഞ്ഞുപോകുന്നതിനും പാർക്കിങ് സാധാരണ നിലയിൽ ആക്കുന്നതിനും ഞായറാഴ്ചവരെ സമയം അനുവദിച്ചിരുന്നു. തുടർന്നാണ് സംയുക്ത പരിശോധന നടത്തിയത്. നിയമലംഘനം കണ്ടാൽ ക്രെയിൻ ഉപയോഗിച്ച് വാഹനങ്ങൾ പിടിച്ചെടുക്കുന്ന നടപടിയിലേക്ക് കടക്കുമെന്ന് തളിപ്പറമ്പ് ആർ.ഡി.ഒ ഇ.പി. മേഴ്‌സിയും സി.ഐ എ.വി. ദിനേശനും വ്യക്തമാക്കി. അനധികൃത പാർക്കിങ് നിയന്ത്രണാതീതമാകുന്നതുവരെ പരിശോധന നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.