കണിച്ചാർ: മടപ്പുരച്ചാലിൽ കർഷകൻ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. മടപ്പുരച്ചാൽ ജോബി സെബാസ്റ്റ്യനാണ് കൃഷിയിടത്തിൽ ഇറങ്ങി നാശം വരുത്തിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നത്. കൊട്ടിയൂർ റേഞ്ച് മണത്തണ സെക്ഷനിലെ കണിച്ചാർ പഞ്ചായത്തിലാണ് ജോബി സെബാസ്റ്റ്യൻ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ കാട്ടുപന്നിയെ ലൈസൻസ് അനുമതിയുള്ള തോക്കുപയോഗിച്ച് കൊന്നത്. കാട്ടുപന്നി ശല്യമുള്ള പ്രദേശങ്ങളിൽ ഇവയെ കൊല്ലുന്നതിന് ലൈസൻസ് തോക്ക് ഉള്ളവർക്ക് വനംവകുപ്പ് അനുമതി നൽകിയിരുന്നു. കാട്ടുപന്നികളെ കൊല്ലാൻ അനുമതി ലഭിക്കുന്ന കർഷകർക്ക് വനംവകുപ്പിൻെറ സേവനം ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.