കട്ടപ്പന: ഇടുക്കി ജലാശയത്തിന്‍റെ ഭാഗമായ അയ്യപ്പൻകോവിൽ തൂക്കുപാലത്തിന് സമീപത്ത് മത്സ്യത്തൊഴിലാളികളുടെ വലയിൽ മനുഷ്യന്‍റെ തലയോട്ടി കുടുങ്ങിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മുങ്ങൽ വിദഗ്ധരെ സ്ഥലത്തെത്തിച്ച് ജലാശയത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. തലയോട്ടി കുടുങ്ങിയ ഭാഗത്ത് മറ്റ് അവശിഷ്ടങ്ങൾ ഉണ്ടോയെന്ന് കണ്ടെത്താനാണ് പരിശോധന. എന്നാൽ, മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായില്ല. കഴിഞ്ഞ 29ന് രാവിലെ എട്ടിന് തൂക്കുപാലത്തിനുസമീപം മീൻ പിടിക്കാനെത്തിയവരുടെ വലയിലാണ് പഴക്കം തോന്നിക്കുന്ന തലയോട്ടി കുടുങ്ങിയത്. ഫോട്ടോ. ജലാശയത്തിൽ പരിശോധന നടത്തുന്ന മുങ്ങൽ വിദഗ്ധർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.