നെടുങ്കണ്ടം: നീണ്ട ഇടവേളക്കുശേഷം വഴിയോര വാണിഭക്കാര്‍ സജീവമായി. കോവിഡ് പ്രതിസന്ധിമൂലം നിലച്ചുപോയ തെരുവോര വ്യാപാരമാണ് ഹൈറേഞ്ച് മേഖലയില്‍ സജീവമായത്. അന്തർ സംസ്ഥാനങ്ങളില്‍നിന്നും വിവിധ ഉല്‍പന്നങ്ങളുമായി ഹൈറേഞ്ചിലെത്തിയിരുന്ന മിക്ക വ്യാപാരികളും കോവിഡ് പശ്ചാത്തലത്തില്‍ സ്വന്തം നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇപ്പോള്‍ വിവിധ ഉല്‍പന്നങ്ങളുമായി ഇവർ എത്തിത്തുടങ്ങി. തലച്ചുമടായും അല്ലാതെയും കൊണ്ടുനടന്ന്് വ്യാപാരം നടത്തുന്നവരും വഴിയോരത്തിരുന്ന് കച്ചവടം ചെയ്യുന്നവരും ഇപ്പോള്‍ സജീവമാണ്. കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, ചെണ്ടകള്‍, കമ്പിളിപ്പുതപ്പുകള്‍, ബെല്‍റ്റുകള്‍, മൈല്‍പീലികള്‍, െബഡുകള്‍ തുടങ്ങി വിവിധ ഉല്‍പന്നങ്ങളുമായി നിരവധി വ്യാപാരികളാണ് തമ്പടിച്ചിരിക്കുന്നത്. മുൻകാലത്തെപ്പോലെ കച്ചവടമില്ലെങ്കിലും കുടുംബം പുലർത്താനുള്ളത് കിട്ടുമെന്ന് ഇവർ പറയുന്നു. idl ndk ഹൈറേഞ്ചിൻെറ വിവിധ മേഖലകളില്‍ ചെണ്ട വില്‍പന നടത്തുന്ന കച്ചവടക്കാരൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.