ചെങ്ങന്നൂർ: വീടുകയറി ഗൃഹനാഥനെ മര്‍ദിച്ച് അവശനാക്കിയ കേസിൽ ഒരാൾ അറസ്റ്റിൽ. ചെങ്ങന്നൂര്‍ തിട്ടമേല്‍ മുറി കുറ്റിയിൽ വീട്ടിൽ ബാബുവിനെയാണ്(അരമന ബാബു -43) പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്കായും അന്വേഷണമാരംഭിച്ചു. ബുധനാഴ്ച രാത്രി 12.30ഓടെ ആലാ വടക്ക് കുട്ടമത്തറയില്‍ കാര്‍ത്തിക ഭവനില്‍ ജോസിനെയാണ് വീട്ടില്‍ കയറി മര്‍ദിച്ച് കാല്‍ തല്ലിയൊടിച്ചത്. ചെങ്ങന്നൂര്‍ എസ്.ഐ എസ്. അഭിലാഷിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ ബാലകൃഷ്ണൻ, ശരത്ത് എന്നിവർ ചേർന്നാണ് ഒളിവില്‍ കഴിഞ്ഞ ബാബുവിനെ പിടികൂടിയത്. ഗുരുതര പരിക്കേറ്റ ജോസ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.