ആറാട്ടുപുഴ: വീട് കുത്തിത്തുറന്ന് എട്ടുപവൻ ആഭരണവും 12,000 രൂപയും കവർച്ച കേസിൽ ഒരുപ്രതികൂടി അറസ്റ്റിൽ. കീരിക്കാട് കണ്ണമ്പള്ളി ഭാഗം വെള്ളാരയ്യത്ത് പടീറ്റതിൽ ഷറഫുദ്ദീനെയാണ് (56) കനകക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈ 20ന് കണ്ടല്ലൂർ തെക്ക് ഉഷസിൽ സോമദത്തന്റെ വീട്ടിലാണ് മോഷണം നടത്തിയത്. എസ്.എച്ച്.ഒ വി. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കരുനാഗപ്പള്ളിയിൽ ഒളിവിൽ താമസിച്ച പ്രതിയെ കസ്റ്റഡിയിലെടുത്തത്. രണ്ടുദിവസം മുമ്പ് കണ്ടല്ലൂർ വടക്ക് പറയന്റെ തറയിൽ ഷാജഹാനെ (ഷാജി -47) അറസ്റ്റ് ചെയ്തിരുന്നു. ഇതേ കേസിൽ ഐക്യ ജങ്ഷൻ സ്വദേശികളായ വടക്കൻ ഷമീർ, സമീർ എന്നിവരെയും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.