അരൂർ: ശക്തമായ കാറ്റും മഴയും മൂലമുണ്ടാകുന്ന മുന്നറിയിപ്പിനെ തുടർന്ന് കടലിൽ പോകാൻ കഴിയാത്ത തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം അടിയന്തരമായി നൽകണമെന്ന് മത്സ്യത്തൊഴിലാളികൾ. ഓരോ കാലാവസ്ഥ മുന്നറിയിപ്പിലും സർക്കാർ തൊഴിലാളികൾക്ക് പ്രതിദിനം 200 രൂപ നൽകുമായിരുന്നു. എന്നാൽ, കഴിഞ്ഞ ഏതാനും മാസങ്ങളായി ഭൂരിഭാഗം തൊഴിലാളികൾക്കും ഇതു ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. എന്നാൽ, തുടക്കത്തിൽ പലർക്കും ലഭിച്ചെങ്കിലും പിന്നീട് ഇവ മുടങ്ങുകയായിരുന്നുവെന്ന് മത്സ്യത്തൊഴിലാളിയായ സുരേഷ് പള്ളിപ്പറമ്പിൽ പറഞ്ഞു. ചെല്ലാനം ഹാർബറിൽനിന്നും അന്ധകാരനഴിയിൽ നിന്നുമായി 300ൽ അധികം വള്ളങ്ങളാണ് ദിവസവും കടലിൽ പോകുന്നത്. ചിത്രം : കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് കടലിൽ പോകാനാവാത്ത വള്ളങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.