കോഴിക്കോട് ഇന്ന് 67 പേർക്ക് കോവിഡ്; സമ്പര്‍ക്കം 43

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 67 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 43 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഏഴ് പേരുടെ ഉറവിടം വ്യക്തമല്ല.
13 പേര്‍ രോഗമുക്തി നേടി. ഇതോടെ കോവിഡ് പോസിറ്റീവ് ആയി ചികിത്സയില്‍ തുടരുന്ന കോഴിക്കോട് ജില്ലക്കാരുടെ എണ്ണം 688 ആയി.

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 43

• കോഴിക്കോട് കോര്‍പ്പറേഷന്‍- 11 (ആരോഗ്യപ്രവര്‍ത്തക (കോഴിക്കോട് മെഡിക്കല്‍ കോളേജ്) 1 
• ചാത്തമംഗലം 2 
• ഒളവണ്ണ   4
• ചെക്യാട്  6 
• ചോറോട് 7
• എടച്ചേരി 4
• കൊയിലാണ്ടി 1
• കുന്നുമ്മല്‍ 1
• ഒഞ്ചിയം 1 
• തൂണേരി 1
• വടകര 3
• രാമനാട്ടുകര 1
• പെരുമണ്ണ 1

വിദേശത്ത്‌നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 13 
• ഓമശ്ശേരി      - 1 പുരുഷന്‍  
• എടച്ചേരി      - 2 പുരുഷന്‍ 
• കാവിലുംപാറ - 1 പുരുഷന്‍ 
• കൊടുവളളി   - 2 പുരുഷന്‍മാര്‍ 
• കൂരാച്ചുണ്ട്    - 5 പുരുഷന്‍മാര്‍, സ്ത്രീ 
• നാദാപുരം    - 1 പുരുഷന്‍
• പുറമേരി      - 1 പുരുഷന്‍ 

ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 04

• കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിക്കുന്ന തമിഴ്‌നാട്ടില്‍നിന്നുള്ള അതിഥി തൊഴിലാളികള്‍  - 1 പുരുഷന്‍ 
• കോഴിക്കോട് കോര്‍പ്പറേഷന്‍ (അരീക്കാട്) 1 പുരുഷന്‍ 
• നാദാപുരം    1 സ്ത്രീ 
• വടകര        1 പുരുഷന്‍ 

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ 07

• ചോറോട്    - 1 പുരുഷന്‍  (67 വയസ്‌)
• കായക്കൊടി - 1 പുരുഷന്‍ (26)
• കൊടുവളളി - 1 പുരുഷന്‍ (53)
• മുക്കം        - 1 സ്ത്രീ (40)
• നാദാപുരം   - 1 പുരുഷന്‍ (40)
• ചെറുവണ്ണൂര്‍ (പേരാമ്പ്ര) - 1 പുരുഷന്‍ (43)
• മേപ്പയ്യൂര്‍     - 1 പുരുഷന്‍ (64)

കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ള 688ല്‍ 149 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 155 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 173 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യിലും 58 പേര്‍ ഫറോക്ക് എഫ്.എല്‍.ടി. സി യിലും 131 പേര്‍ എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. യിലും  11 പേര്‍ സ്വകാര്യ ആശുപത്രിയിലും 2 പേര്‍ മലപ്പുറത്തും, 5 പേര്‍ കണ്ണൂരിലും,  ഒരാള്‍ തിരുവനന്തപുരത്തും,  2 പേര്‍ എറണാകുളത്തും ഒരാള്‍ കാസര്‍കോഡും ചികിത്സയിലാണ്.

Tags:    
News Summary - kozhikode covid status july 28

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.