കോഴിക്കോട്: ബാബരി ഭൂമി കേസിൽ ശനിയാഴ്ച വിധി പ്രസ്താവിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തും സുരക്ഷ ശക്തമാക്കി . വിധി എന്തുതന്നെയായാലും സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനംചെയ്തു. കാസർകോട് ജില്ലയിൽ മഞ്ചേശ്വരം, കുമ്പള, കാസർകോട്, ചന്തേര, ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ജില്ല കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
11ാം തിയതി രാത്രി 12 വരെ നിരോധനാജ്ഞ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.