കോഴിക്കോട് ജില്ലയിൽ ഇന്ന് 42 പേർക്ക് കോവിഡ്; 34 സമ്പർക്കം

കോഴിക്കോട്: ജില്ലയിൽ ഇന്ന് 42 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 34 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം വ്യക്തമല്ലാത്ത ആറ് പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു. 

വിദേശത്ത്‌നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 01
• നാദാപുരം - 1 പുരുഷന്‍ (42 വയസ്)

ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 01
• മണിയൂര്‍ -1 സ്ത്രീ (29 വയസ്)

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 34 
• കോഴിക്കോട് കോര്‍പ്പറേഷന്‍- 5
ഡിവിഷന്‍ 46 - സ്ത്രീ (37)
ഡിവിഷന്‍ 36 - പുരുഷന്‍(39)
മെഡിക്കല്‍ കോളേജ് - സ്ത്രീ (23)
ബേപ്പൂര്‍ - പുരുഷന്‍മാര്‍(29,30)

• ചെങ്ങോട്ട്കാവ് -2
പുരുഷന്‍(55)
സ്ത്രീ (18)
• കക്കോടി- 1
സ്ത്രീ (24)
• വടകര - 5
പുരുഷന്‍(54)
സ്ത്രീ (41,42,67)
പെണ്‍കുട്ടി(17)
• പെരുവയല്‍ - 5
പുരുഷന്‍മാര്‍ (45,27,28,58)
സ്ത്രീ (50)
• കോടഞ്ചേരി - 1
സ്ത്രീ (63)
• കൂടരഞ്ഞി - 1 പുരുഷന്‍(43)
• ഒളവണ്ണ - 1 പുരുഷന്‍(35)
• കൊയിലാണ്ടി - 6 പുരുഷന്‍മാര്‍(37,37,39)
സ്ത്രീകള്‍ (42,54)
ആണ്‍കുട്ടി (9)
• രാമനാട്ടുകര - 5 പുരുഷന്‍(27)
സ്ത്രീകള്‍ (35,58)
ആണ്‍കുട്ടി (10)
പെണ്‍കുട്ടി(9)
• പുറമ്മേരി -1 സ്ത്രീ (87)
• വില്യാപ്പളി -1 പുരുഷന്‍(27)

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ 06
• കോഴിക്കോട് കോര്‍പ്പറേഷന്‍ - 3
ഡിവിഷന്‍ 38, പുരുഷന്‍ (44)
കല്ലായി പുരുഷന്‍ (36)
ഡിവിഷന്‍ 74, സ്ത്രീ(54)
• കൊയിലാണ്ടി - 1 പുരുഷന്‍ (41)
• കൊടുവളളി - 1 പുരുഷന്‍ (42)
• കക്കോടി - 1 പുരുഷന്‍ (40)

ഇപ്പോള്‍ 704 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 172 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 148 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 93 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യിലും 93 പേര്‍ ഫറോക്ക് എഫ്.എല്‍.ടി. സി യിലും 176 പേര്‍ എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. യിലും 10 പേര്‍ എ.ഡബ്ലി.യു.എച്ച് എഫ്.എല്‍.ടി. യിലും ഒരാള്‍ മണിയൂര്‍ എഫ്.എല്‍.ടി. യിലും 2 പേര്‍ സ്വകാര്യ ആശുപത്രിയിലും 1 പേര്‍ മലപ്പുറത്തും, 5 പേര്‍ കണ്ണൂരിലും, 2 പേര്‍ എറണാകുളത്തും ഒരാള്‍ കാസര്‍കോഡും ചികിത്സയിലാണ്.

Tags:    
News Summary - 42 covid case in kozhikode july 30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.