ലോക്സഭ പ്രതിപക്ഷ നേതാവ്; ഹരജിയിൽ അടിയന്തര വാദം കേൾക്കില്ല

ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷ നേതാവിനെ നിയമിക്കാൻ സ്പീക്കറോട് ആവശ്യപ്പെട ണമെന്ന ഹരജിയിൽ അടിയന്തര വാദം കേൾക്കാൻ ഡൽഹി ഹൈകോടതി വിസമ്മതിച്ചു. അവധിക്കാല ബെഞ്ചിലെ ജഡ്ജിമാരായ ജ്യോതി സിങ്ങും മനോജ് ഓഹ്റിയുമാണ് ഹരജി അനുയോജ്യ ബെഞ്ചിലേക്ക് മാറ്റണമെന്ന് നിർദേശിച്ചത്.

സ്പീക്കർ കടമ നിർവഹിക്കുന്നില്ലെന്ന് ആരോപിച്ച് അഭിഭാഷകരായ മൻമോഹൻ സിങ് നരൂല, സുസ്മിത കുമാരി എന്നിവരാണ് ഹരജി നൽകിയത്.

Tags:    
News Summary - lok sabha opposition leader -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.