‘വെളിച്ചത്തിലേക്കുള്ള പാത’പ്രഭാഷണത്തിൽ ബഷീർ തിക്കോടി സംസാരിക്കുന്നു

വെളിച്ചത്തിലേക്കുള്ള പാത പ്രഭാഷണം

ദുബൈ: സാമൂഹിക പ്രവർത്തകനും പ്രഭാഷകനുമായ ബഷീർ തിക്കോടിയുടെ ‘വെളിച്ചത്തിലേക്കുള്ള പാത’പ്രഭാഷണം ശ്രദ്ധേയമായി. അനുഗ്രഹങ്ങളെ മറന്നുപോവുകയും നെഗറ്റീവായ കാര്യങ്ങൾ ഹൃദയത്തോട് ചേർത്തുവെക്കുകയും ചെയ്യുന്ന ഈ അഭിനവ കാലത്ത് നാം ഏതു വഴിയാണ് തിരഞ്ഞെടുക്കേണ്ടതെന്ന് ഓരോരുത്തരും പുനർചിന്തനം നടത്തണമെന്ന് ബഷീർ തിക്കോടി പറഞ്ഞു.

പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായി. എ.എ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. ഫഹിയാസ് അഹ്‌മദ്‌, സുലൈമാൻ, സാജിദ്, സക്കറിയ, ഹാരിസ് തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Bashir Thikodi lectuere section

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.