യാംബു എലൈറ്റ് എഫ്.സി സംഘടിപ്പിച്ച പ്രീമിയർ ലീഗ് ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ എലൈറ്റ് റോയൽസ് ടീമിനുള്ള ട്രോഫി സമ്മാനിച്ചപ്പോൾ

യാംബു എലൈറ്റ് എഫ്.സി X പ്രീമിയർ ലീഗ് ഫുട്ബാൾ; എലൈറ്റ് റോയൽസ് ടീം ജേതാക്കൾ

യാംബു: എലൈറ്റ് ഫുട്ബാൾ ക്ലബ് സംഘടിപ്പിച്ച അൽ ഫലാഹ് എലൈറ്റ് പ്രീമിയർ ലീഗ് സീസൺ രണ്ട് ഫുട്ബാൾ ടൂർണമെന്റിൽ എലൈറ്റ് റോയൽസ് ടീം ജേതാക്കളായി. എതിരില്ലാത്ത നാലു ഗോളുകൾക്ക് എലൈറ്റ് റോവേഴ്സ് ടീമിനെ പരാജയപ്പെടുത്തിയാണ് എലൈറ്റ് റോയൽസ് ട്രോഫി സ്വന്തമാക്കിയത്.

മത്സരത്തിലെ ഏറ്റവും നല്ല കളിക്കാരനായി മിജ്മാൽ, ടോപ് സ്‌കോററായി മൂസാൻ, ഏറ്റവും നല്ല ഗോളിയായി സകരിയ (മൂന്നു പേരും എലൈറ്റ് റോയൽസ് ടീം) എന്നിവരെ തെരഞ്ഞെടുത്തു. ടൂർണമെന്റിന്റെ വിന്നേഴ്സ് ട്രോഫി ലോഞ്ചിങ് എനർജിസെ കോൺട്രാക്റ്റിങ് കമ്പനി ഓപറേഷൻസ് മാനേജർ നൗഫൽ നിർവഹിച്ചു. ഉദ്‌ഘാടന സെക്ഷനിൽ നാസർ നടുവിൽ, ബിഹാസ് കരുവാരക്കുണ്ട് എന്നിവർ ആശംസ നേർന്നു. നിയാസ് പുത്തൂർ സ്വാഗതവും ടൂർണമെന്റ് കമ്മിറ്റി കൺവീനർ ഷഹബാസ് കാട്ടുകണ്ഠൻ നന്ദിയും പറഞ്ഞു.

എലൈറ്റ് എഫ്.സി ചെയർമാൻ അയ്യൂബ് എടരിക്കോട്, യാംബു ഫുട്ബാൾ അസോയിയേഷൻ ഭാരവാഹികൾ, ടൂർണമെന്റ് സ്‌പോൺസേർസ് പ്രതിനിധികൾ, എലൈറ്റ് എഫ്.സി ഫുട്ബാൾ കമ്മിറ്റിയംഗങ്ങൾ എന്നിവർ ഫൈനൽ മത്സരത്തിൽ കളിക്കാരെ പരിചയപ്പെട്ടു. ഷാനവാസ് വണ്ടൂർ മത്സരം നിയന്ത്രിച്ചു. അബ്ദുറസാഖ് കോഴിക്കോട്, അബ്ദുറസാഖ് നമ്പ്രം എന്നിവരുടെ നേതൃത്വത്തിലുള്ള ടീം ടെക്നിക്കൽ സഹായം നൽകി. മത്സരത്തിൽ വിജയികളായ ടീമുകൾക്കും വ്യക്തികൾക്കും എലൈറ്റ് എഫ്.സി ഭാരവാഹികൾ ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.

Tags:    
News Summary - Yambu Elite F.C. X Premier League Football; Elite Royals Team Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.