യൂത്ത് ഇന്ത്യ ക്ലബ് ഇേൻറണൽ ടൂർണമെൻറ് വിജയികളായ സ്പാർട്ടൻസ് എഫ്.സി

യൂത്ത് ഇന്ത്യ ക്ലബ് ഇേൻറണൽ ടൂർണമെൻറ് സമാപിച്ചു

ജുബൈൽ: ഒന്നര മാസത്തോളമായി നടന്നുവരുന്ന ജുബൈൽ യൂത്ത് ഇന്ത്യ ക്ലബ് ഇേൻറണല്‍ ടൂർണമെൻറ് സമാപിച്ചു. ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് സ്പാർട്ടൻസ് എഫ്.സി ജുബൈൽ തണ്ടർബോൾട്ടിനെ പരാജയപ്പെടുത്തി. കളിയിലെ താരമായി സ്പാർട്ടൻസ് എഫ്.സിയുടെ ഷിയാസിനെയും ടൂർണമെൻറിലെ താരമായി മുൻസീറിനെയും ടൂർണമെൻറിെൻറ ഐക്കൺ താരമായി തണ്ടർബോൾട്ടിലെ ഷഫീക്കിനെയും തെരഞ്ഞെടുത്തു.

അജിൻ, ശൈഫാൻ, നൗഫൽ എന്നിവർ കളി നിയന്ത്രിച്ചു. വിജയികൾക്ക് ട്രോഫിയും മെഡലുകളും വിതരണം ചെയ്തു. കളികൾക്ക് ഷിജിൻ, സഈദ്, ജോഫി, ആഷിഖ്, ശൈഫാൻ, ഷിബിൻ, ഷബീബ്, സലിം എന്നിവർ നേതൃത്വം നൽകി. ഫൈനൽ മത്സരത്തിെൻറ ഭാഗമായി നടന്ന പ്രവചനമത്സരത്തിൽ കൃത്യമായി കളി വിലയിരുത്തി പ്രവചിച്ച് ഹാദി സമ്മാനം നേടി.

Tags:    
News Summary - The tournament ended at the Youth India Club International

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.