സൗദി-യു.എസ് സൈനിക മേധാവികൾ റിയാദിൽ നടന്ന കൂടിക്കാഴ്ചയിൽ

സൗദി-യു.എസ് ചർച്ച

റിയാദ്: സൗദി-യു.എസ് സൈനിക സഹകരണം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച് ഇരുരാജ്യങ്ങളുടെയും സൈനിക മേധാവികൾ ചർച്ച നടത്തി. സൗദി അറേബ്യയിൽ സന്ദർശനം നടത്തുന്ന യു.എസ് സെൻട്രൽ കമാൻഡർ ലെഫ്. ജനറൽ മൈക്കൽ എറിക് കൊറെല്ല, സൗദി ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്. ജനറൽ ഫയാദ് അൽറുവൈലി എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ച നടന്നത്. പൊതുതാൽപര്യമുള്ള നിരവധി വിഷയങ്ങളും സൈനിക സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ചർച്ചചെയ്തു. മേഖലയിൽ സുരക്ഷയും സുസ്ഥിരതയും കൈവരിക്കുന്നതിൽ സൗദിയും അമേരിക്കയും വഹിച്ച നിർണായക പങ്കിനെ സേനാമേധാവികൾ എടുത്തുപറഞ്ഞു. ഇരു സായുധസേനകളിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - Saudi-US talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.