സി.ഐ.സി ഉംറ സെൽ സംഘടിപ്പിച്ച ഹജ്ജ് ക്യാമ്പിൽ കേരള ഗവ. ഹജ്ജ് കമ്മിറ്റി ട്രെയിനർ ടി.കെ.പി. മുസ്തഫ സംസാരിക്കുന്നു

സി.ഐ.സി ഹജ്ജ് പഠനക്യാമ്പ് സംഘടിപ്പിച്ചു

ദോഹ: സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) ഹജജ്-ഉംറ സെല്ലിന്റെ ആഭിമുഖ്യത്തിൽ മലയാളി ഹാജിമാർക്കായി ഹജ്ജ് പഠനക്യാമ്പ് സംഘടിപ്പിച്ചു. ‘ഹജ്ജിന്റെ ആത്മാവ്’ എന്ന വിഷയത്തിൽ സി.ഐ.സി വൈസ് പ്രസിഡന്റ് ഹബീബുറഹ്‌മാൻ കിഴിശ്ശേരി സംസാരിച്ചു. ‘ഹജ്ജ് പ്രായോഗിക പഠനം‘ സെഷൻ പി.പി. അബ്ദുറഹീം നയിച്ചു. സർക്കാർ ഹജ്ജ് കമ്മിറ്റി വഴി പോകുന്നവർക്കുള്ള നിർദേശങ്ങളും സംശയ നിവാരണവും കേരള ഹജ്ജ് കമ്മിറ്റി ട്രെയിനർ ടി.കെ.പി. മുസ്തഫ പങ്കുവെച്ചു.

സി.ഐ.സി സെക്രട്ടറി വി.കെ. നൗഫൽ, ഹജ്ജ്-ഉംറ സെൽ കോഓഡിനേറ്റർ ടി.കെ. സുധീർ എന്നിവർ സംബന്ധിച്ചു. സർക്കാർ ഹജ്ജ് കമ്മിറ്റിയിലൂടെയും സ്വകാര്യ ഗ്രൂപ്പുകൾ വഴിയും ഈ വർഷം ഹജ്ജിന് പോകുന്ന 80 പേർ പങ്കെടുത്തു.

Tags:    
News Summary - CIC organizes Hajj training camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.