ഐ.സി.എഫ് അൽ സദ്ദ് യൂനിറ്റ് സമ്മേളനത്തിൽ

പി.ടി.എ. റഹീം എം.എൽ.എ സംസാരിക്കുന്നു

കേരള വികസനത്തിൽ പ്രവാസികളുടെ പങ്ക് അവിസ്മരണീയം - പി.ടി.എ. റഹീം എം.എൽ.എ

ദോഹ: കേരളത്തെ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായി പടുത്തുയർത്തുന്നതിൽ പ്രവാസികളുടെ പങ്ക് അവിസ്മരണീയമാണെന്ന് പി.ടി.എ. റഹീം എം.എൽ.എ പറഞ്ഞു. ‘ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവർ’ എന്ന പ്രമേയത്തിൽ ഐ.സി.എഫ് അൽസദ്ദ് യൂനിറ്റ് സംഘടിപ്പിച്ച ‘യുനി- ടുഗെദർ’ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഐ.സി.എഫ് ഖത്തർ നാഷനൽ സെക്രട്ടറി സിറാജ് ചൊവ്വ, കഫീൽ പുത്തൻപള്ളി എന്നിവർ വിഷയം അവതരിപ്പിച്ചു. നൗഷാദ് അതിരുമട, സയ്യിദ് സിദ്ദീഖ് തങ്ങൾ, മജീദ് മുക്കം, വഹാബ് സഖാഫി, സുഹൈൽ കെട്ടുങ്ങൽ, സൈനുൽ ആബിദ് തങ്ങൾ, ഇബ്രാഹിം സഖാഫി, റമീസ് തളിക്കുളം പ്രസംഗിച്ചു. ഷെഹീൻ വളപട്ടണം സ്വാഗതവും അബ്ദുല്ല സഖാഫി നന്ദിയും പറഞ്ഞു.

Tags:    
News Summary - The role of expatriates in Kerala's development is unforgettable - PTA Rahim MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.