????????????? ????????????

പൊലീസ് ചമഞ്ഞ് തട്ടിപ്പ്: സംഘം പിടിയിൽ

ദോഹ: പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തുകയും പണം ആവശ്യപ്പെട്ട് ജനങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്ത നാലംഗ സംഘത്തെ നോർത്ത് സുരക്ഷാ വകുപ്പ് അറസ്റ്റ് ചെയ്തു. അൽ നജ്മ, ഓൾഡ് എയർപോർട്ട് മേഖലകളിലായി സംഘം വിലസുന്നത് സംബന്ധിച്ച് ലഭിച്ച രഹസ്യ റിപ്പോർട്ടിനെ തുടർന്നാണ് ഏഷ്യൻ വംശജരായ തട്ടിപ്പ് സംഘത്തെ അറസ്റ്റ് ചെയ്തത്. ഖത്തരി വേഷത്തിൽ അപ്പാർട്മെൻറുകളിലും താമസകേന്ദ്രങ്ങളിലുമെത്തുന്ന ഇവർ സ്വയം പൊലീസാണെന്ന് പരിചയപ്പെടുത്തുകയും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയുമായിരുന്നു പതിവ്. പ്രതികളെ അന്വേഷണത്തിെൻറ ഭാഗമായി റിമാൻഡ് ചെയ്തു. കൂടുതൽ നിയമ നടപടികൾക്കായി പബ്ലിക്  േപ്രാസിക്യൂഷന് മുന്നിൽ ഹാജരാക്കും.
Tags:    
News Summary - police-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.