ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിന്റെ വാർഷിക മെഗാ പ്രമോഷൻ രണ്ടാംഘട്ട നറുക്കെടുപ്പ് ഏഷ്യൻ ടൗണിൽ വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ നടന്നപ്പോൾ. റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ സമീപം

ഗ്രാൻഡ്മാൾ ഹൈപ്പർമാർക്കറ്റ് മെഗാ പ്രൊമോഷൻ നറുക്കെടുപ്പ്

ദോഹ: രാജ്യത്തെ മുൻനിര റീട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ്മാൾ ഹൈപ്പർ മാർക്കറ്റിന്റെ വാർഷിക മെഗാ പ്രമോഷൻ രണ്ടാംഘട്ട നറുക്കെടുപ്പ് ഏഷ്യൻ ടൗണിൽവെച്ച് നടന്നു.

ഒക്ടോബർ നാലിന് തുടങ്ങി ഡിസംബർ 25 വരെയുള്ള കാലയളവിൽ ഗ്രാൻഡ്മാൾ ഹൈപ്പർ മാർക്കറ്റിന്റെ ഏത് ഔട്ട്‌ലെറ്റുകളിൽനിന്നും 50 റിയാലിനോ അതിന് മുകളിലോ ഷോപ്പിങ് നടത്തുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി പങ്കാളിയായ ഉപഭോക്താക്കളിൽനിന്നാണ് സമ്മാനപദ്ധതിയിലെ നറുക്കെടുപ്പ്.

ഗ്രാൻഡ് ഏഷ്യൻ ടൗൺ പരിസരത്ത് നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥൻ എട്ടു വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഭാഗ്യശാലികൾക്ക് 10,000 ഖത്തർ റിയാലാണ് സമ്മാനമായി നൽകുന്നത്. ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ, സി.ഇ.ഒ ശരീഫ് ബി.സി, ജി.എം അജിത്കുമാർ മറ്റു മാനേജ്മെന്റംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

അടുത്ത എട്ടുപേർക്കുള്ള മൂന്നാംഘട്ടം ഡിസംബർ 26ന് നടക്കും. അന്നേ ദിവസം തന്നെ മെഗാ ബംബർ വിജയികളെയും തെരഞ്ഞെടുക്കും. രണ്ട് പുതുപുത്തൻ ചങ്കാൻ സി.എസ് കാറുകളാണ് മെഗാ ബംബർ സമ്മാനം.

മെഗാ പ്രൊമോഷന്റെ ഭാഗമായ എല്ലാവർക്കും നന്ദി അറിയിക്കുന്നതോടൊപ്പം എല്ലാ ഉപഭോക്താക്കളും ഈ ആനുകൂല്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഐ.സി.സി ഉപദേശക സമിതി അംഗം കൂടിയായ അഷ്‌റഫ് ചിറക്കൽ അറിയിച്ചു.

Tags:    
News Summary - Grand Mall Hypermarket Mega Promotion lucky draw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.