കതാറ കൾച്ചറൽ വില്ലേജിൽ സമാപിച്ച ദൗ ഫെസ്റ്റിലെ സന്ദർശകർ

ദൗ ഫെസ്റ്റിന് കൊടിയിറങ്ങി

ദോഹ: സ്വദേശികളും താമസക്കാരും ഉൾപ്പെടെ ആയിരങ്ങളെ ആകർഷിച്ച് പരമ്പരാഗത പായക്കപ്പൽ പ്രദർശനമായ ‘ദൗ ഫെസ്റ്റിന്’ സമാപനമായി. ഇന്ത്യ ഉൾപ്പെടെ 12 രാജ്യങ്ങളിൽനിന്നുള്ള പ്രദർശകർ പങ്കെടുത്ത ഫെസ്റ്റിൽ പൊതുജനങ്ങൾക്ക് ആസ്വദിക്കാൻ നിരവധി വിഭവങ്ങളായിരുന്നു ഒരുക്കിയത്. 120ഓളം സംഘങ്ങൾ പ്രദർശനങ്ങളിൽ പങ്കാളികളായി. കലാ പ്രകടനങ്ങൾ, കരകൗശല പ്രദർശനം ഉൾപ്പെടെ സജീവമായ ആഘോഷങ്ങളുടെ ഒരാഴ്ചക്കാലത്തിനാണ് കൊടിയിറങ്ങുന്നത്. 

Tags:    
News Summary - Dau Fest has concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.