സൈക്കിൾ പൂട്ട് ഉൗരാക്കുടുക്കായി; ബാലന് രക്ഷകരായത് സിവിൽ ഡിഫൻസ് 

മസ്കത്ത്: സൈക്കിളിെൻറ പൂട്ട് കഴുത്തിൽ കുടുങ്ങിയ സ്വദേശി ബാലന് സിവിൽ ഡിഫൻസ് രക്ഷകരായി. ഇബ്രിക്കടുത്ത് നഹ്ദയിൽ ബുധനാഴ്ചയായിരുന്നു സംഭവം. ലോഹം കൊണ്ടുള്ള പൂട്ട് കളിക്കുേമ്പാഴോ മറ്റോ കഴുത്തിൽ കുടുങ്ങിയതാണെന്ന് കരുതുന്നു. ഏറെ പരിശ്രമിച്ചിട്ടും പൂട്ട് ഉൗരിയെടുക്കാൻ കഴിയാതിരുന്നതിനെ തുടർന്നാണ് സിവിൽ ഡിഫൻസിെൻറ സഹായം േതടിയത്. പരിക്കൊന്നുമില്ലാെത പൂട്ട് ഉൗരിയെടുക്കാൻ സാധിച്ചതായും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. 

Tags:    
News Summary - civil defence - Oman Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.