മനാമ: വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ശിക്ഷയുടെ ഒരു ഭാഗം അനുഭവിച്ച 281 തടവുകാർക്ക് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ മാപ്പുനൽകി.
ഈദുൽ ഫിത്വറിനോടനുബന്ധിച്ചാണ് രാജാവ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇവരെ വിട്ടയക്കും. സാധാരണ ജീവിതം നയിക്കാനും രാജ്യത്തിന്‍റെ വികസനത്തിന് സംഭാവനകൾ നൽകാനുമുള്ള അവസരം നൽകുന്നതിന്‍റെ ഭാഗമായാണ് മാപ്പ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.