െസെക്കിളുകൾക്കും രജിസ്ട്രേഷനും ഇൻഷുറൻസും വന്നേക്കും

മനാമ: ബഹ്‌റൈനിലെ സൈക്കിളുകൾക്ക് രജിസ്ട്രേഷനും ഇൻഷുറൻസും ഏർപ്പെടുത്തണമെന്ന ് നിർദേശം. നോർതേൺ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അഹ്മദ് അലി കൂഹേജി ആണ് ഇൗ നിർദേശ ം മുന്നോട്ടു വെച്ചത്. കാറുകളിലും മോേട്ടാർ സൈക്കിളുകളിലുമുള്ള നമ്പർേപ്ലറ്റ് പോ ലെ സൈക്കിളുകൾക്കും കാണാവുന്ന വിധത്തിൽ പ്രത്യേക നമ്പർ ടാഗ് വേണമെന്ന് നിർദേശത്തിൽ പറയുന്നു.

പ്രതിവർഷം അഞ്ച് ദീനാർ വീതം നിരക്കിൽ രജിസ്ട്രേഷനും ഇൻഷുറൻസും ഏർപ്പെടുത്തണം. അപകടമുണ്ടായാൽ നഷ്ടപരിഹാരം ലഭിക്കുന്നതിന് ഇത് സഹായിക്കും. പ്രധാന റോഡുകളിലും സമീപ പാതകളിലും സൈക്കിളുകൾ ഉപയോഗിക്കുന്നതിനാൽ മറ്റ് വാഹനങ്ങെളപ്പോലെ മാനദണ്ഡങ്ങൾ വേണമെന്നാണ് നിർദേശം. സൈക്കിളുകൾ ഉൾപ്പെട്ട അപകടങ്ങളുടെ കൃത്യമായ കണക്കുകൾ ഇല്ലെങ്കിലും കഴിഞ്ഞമാസത്തെ രണ്ട് അപകടങ്ങൾ മറക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ആളുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വാഹനങ്ങൾക്കും സൈക്കിളുകൾക്കും ഒരുപോലുള്ള നിയമം വേണ്ടതാണ്.

കഴിഞ്ഞ മാസമുണ്ടായ രണ്ട് അപകടങ്ങളിൽ 32കാരനായ ബംഗ്ലാദേശ് സ്വദേശിയും 13കാരനായ ബഹ്റൈനിയും മരിച്ചിരുന്നു. അപകടങ്ങളെത്തുടർന്ന് പഴയ സൈക്കിളുകൾക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് മുഹറഖ് മുനിസിപ്പൽ കൗൺസിൽ നിർദേശിച്ചിരുന്നു. വർധിച്ചുവരുന്ന റസ്റ്റാറൻറുകളും കോൾഡ് സ്റ്റോറുകളും വിലകുറഞ്ഞതും പഴയതുമായ സൈക്കിളുകളിലൂടെ ഡെലിവറി സേവനം വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ സുരക്ഷ ഉറപ്പാക്കാനാണ് പുതിയ നിർദേശങ്ങൾ.

Tags:    
News Summary - cycle registration-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.