മൈൻഡ് മിറാക്ക്ളുമായി മാണി പോൾ

നൂറുമേനി വിളവ് കൊയ്യുന്ന കർഷകരെല്ലാം മണ്ണൊരുക്കും മുമ്പുതന്നെ മനസ്സൊരുക്കിയാ ണ് പാടത്തേക്കിറങ്ങുന്നത്. മനസ്സിനെ ഉറപ്പിച്ച് നിർത്തിയ കർഷകെൻറ ആ വിശ്വാസമാണ് വ ിജയത്തിെൻറ നൂറുമേനിയായി മാറുന്നത്.
വിജയതീരമണിഞ്ഞവരെ ശ്രദ്ധിച്ചു നോക്കൂ. വലുപ്പവും ആകാരവും നിറവും സൗന്ദര്യവുമൊന്നുമല്ല അവരെ വ്യത്യസ്തരാക്കുന്നത്. അചഞ്ചലമായ മനസ്സാണ്. മനസ്സിനെ കടിഞ്ഞാണിട്ട് ഉറപ്പിച്ചുനിർത്താൻ എന്തുചെയ്യണം? മാറ്റമില്ലാത്ത തീരുമാനമെടുക്കാനുള്ള മനസ്സൊരുക്കം എങ്ങനെ നടത്തും? എല്ലാത്തിനും ഉത്തരം നൽകുകയാണ് എജുകഫേയിലെ മൈൻഡ് മിറാക്ക്ൾ എന്ന സെഷനിൽ.

വിജയലക്ഷ്യവുമായി മുന്നേറാൻ, മാറിമറിയാത്ത തീരുമാനങ്ങളെടുക്കാൻ നിങ്ങളുെട കുഞ്ഞുങ്ങള പ്രാപ്തരാക്കാൻ പ്രമുഖ പ്രചോദക പ്രഭാഷകനും അന്താരാഷ്ട്ര പരിശീലകനുമായ ഡോ. മാണി പോൾ വരുന്നു. മനസ്സെന്ന മാന്ത്രികച്ചെപ്പ് തുറന്ന് മികവിെൻറ ലോകേത്തക്ക് കുഞ്ഞുങ്ങളെ കൈപിടിച്ച് നടത്തുന്ന ഇൗ സെഷൻ നിങ്ങളുെട മക്കൾക്ക് വലിയ ആത്മവിശ്വാസം പകരുമെന്ന കാര്യത്തിൽ സംശയമില്ല.

Tags:    
News Summary - educafe supplement 2019

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.