ക്യൂൻസ്ലൻഡ്: ആസ്ട്രേലിയൻ വിനോദസഞ്ചാര മേഖലയായ ക്യൂൻസ്ലൻഡിലെ തീരത്ത് കൂ ട്ടമായെത്തിയ ജെല്ലി മത്സ്യങ്ങൾ 5,000ഒാളം പേരെ കുത്തിപ്പരിക്കേൽപിച്ചു. ഇതിൽ 200 ഒാളം പേർ വിദഗ്ധ പരിചരണം തേടി. ആസ്ട്രേലിയയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ ജെല്ലി മത്സ്യങ്ങളുടെ ആക്രമണത്തിൽ 22,000ലേറെ പേർ ചികിത്സ തേടിയതായാണ് കണക്ക്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രണ്ടിരട്ടിയിലേറെയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.