കൊച്ചിയിൽ  ആരവം കുറയും,  കാണികൾ  29000 മാത്രം

കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം നിറയുന്ന കാണികളുടെ ആരവങ്ങൾക്ക് അണ്ടര്‍ 17 ഫുട്‌ബാള്‍ ലോകകപ്പില്‍ കരുത്തു കുറയും. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി കൊച്ചിയിലെ കാണികളുടെ എണ്ണം ക്രമീകരിക്കാൻ അധികൃതർ തീരുമാനിച്ചതോടെയാണിത്. ഇതനുസരിച്ച് 29,000 കാണികള്‍ക്കാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കുക. ഇന്ത്യൻ സോക്കർ ലീഗിന് അരലക്ഷത്തിനുമുകളിൽ കാണികളെ അനുവദിച്ച സ്ഥാനത്താണിത്. 29,000 കാണികളും സുരക്ഷ ഉദ്യോഗസ്ഥരുമടക്കം മൊത്തം 32,000 പേർക്കായിരിക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശനം. ടിക്കറ്റ് വില്‍പന നടത്തിയിരിക്കുന്നതും ഇതനുസരിച്ചാണെന്നും സംഘാടകർ വ്യക്തമാക്കി. 41,000 പേരെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കുമെന്ന സൂചനയാണ് നേരത്തെ അധികൃതർ നൽകിയിരുന്നത്. 
Tags:    
News Summary - Kochi Under 17 world cup - Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.