ന്യൂഡല്‍ഹി: ഹജ്ജ് കര്‍മത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ച ഇന്ത്യക്കാരുടെ എണ്ണം 58 ആയതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. 78 പേരെ കാണാതായിട്ടുണ്ട്. ഇവരെ കണ്ടത്തൊനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുമെന്നും അവര്‍ വ്യക്തമാക്കി. സൗദി സര്‍ക്കാറിന്‍െറ ഒൗദ്യോഗിക കണക്കുപ്രകാരം 769 പേരാണ് ദുരന്തത്തില്‍ മരിച്ചത്. എന്നാല്‍, വിദേശകാര്യ ഉദ്യോഗസ്ഥരുടെയും മാധ്യമങ്ങളുടെയും കണക്കുകള്‍ പ്രകാരം മരണം 1036 ആണ്. മിനയിലെ ജംറയില്‍ കല്ളെറിയല്‍ കര്‍മത്തിനിടെ സെപ്റ്റംബര്‍ 24നാണ് ദുരന്തമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.