ഗൃഹസമ്പർക്കം സജീവമാക്കി ജില്ല മുസ്‍ലിം ലീഗ്

ബംഗളൂരു: ബംഗളൂരു ജില്ല മുസ്‍ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബെട്രായനപുര മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി കൃഷ്ണബൈരെ ഗൗഡയുടെ പ്രചാരണാർഥം വീടുകൾ കയറിയുള്ള പ്രചാരണം ശക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണാർഥം ബംഗളൂരുവിലെത്തിയ ആലപ്പുഴ മുൻ എം.എൽ.എ ഷാനിമോൾ ഉസ്മാൻ പ്രചാരണത്തിൽ പങ്കാളിയായി. ബംഗളൂരു ജില്ല മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ ടാനറി റോഡിന്റെ നേതൃത്വത്തിൽ മുനീർ ഹെബ്ബാൾ, ദസ്തഗീർ ബെയ്ഗ്, റിയാസ് അഹ്മദ്, ബംഗളൂരു ജില്ല വനിത ലീഗ് ജനറൽ സെക്രട്ടറി കെ.കെ. സാജിദ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - District Muslim League makes domestic relations alive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.