വീണ്ടും കാട്ടുപന്നി ആക്രമണം; തൊഴിലാളിക്ക് ഗുരുതര പരിക്ക്

മുക്കം: മലയോര മേഖലയിൽ കാട്ടുപന്നി ശല്യം വീണ്ടും.വ്യാഴാഴ്ച രാവിലെ വീടിെൻറ മുറ്റത്ത് നിൽക്കുകയായിരുന്ന വലിയപറമ്പ് തോണ്ടയിൽ വട്ടോളി അബൂബക്കറിന് പന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. മാരകമായി മുറിവേറ്റ അബൂബക്കറിനെ കെ.എം.സി.ടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മൂന്നു വർഷം മുമ്പ് കൃഷിയിടത്തിൽ ജോലിചെയ്യുകയായിരുന്ന മുരിങ്ങംപുറായി കീലത്ത് അബ്ദുസ്സലാം കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ചിരുന്നു. ഡി.എഫ്.ഒ, വില്ലേജ് ഓഫിസർ, തഹസിൽദാർ, പഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ്, ജി. അബ്ദുൽ അക്ബർ, സവാദ് ഇബ്രാഹീം തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.