ആമോസ് മാമ്മൻ (സ്പെഷല്‍ ബ്രാഞ്ച് തൃശൂര്‍ റേഞ്ച് എസ്.പി), പി. പ്രകാശ് (ഐ.ജി, ഇന്‍റലിജന്‍സ്), അനൂപ് കുരുവിള ജോണ്‍ (ഐ.ജി, ഡയറക്ടര്‍, കാബിനറ്റ് സെക്രട്ടേറിയറ്റ്, ഡല്‍ഹി), കെ.കെ. മൊയ്തീന്‍കുട്ടി (എസ്.പി, ക്രൈം ബ്രാഞ്ച് കോഴിക്കോട്, വയനാട്), എസ്. ഷംസുദ്ദീന്‍ (ഡിവൈ.എസ്.പി, വിജിലന്‍സ് ആൻഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ, പാലക്കാട്), ജി.എൽ. അജിത് കുമാര്‍ (ഡിവൈ.എസ്.പി, സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച്, തിരുവനന്തപുരം സിറ്റി ഡിറ്റാച്ച്മെന്‍റ്), കെ.വി. പ്രമോദന്‍ (ഇന്‍സ്പെക്ടര്‍, വിജിലന്‍സ് ആൻഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ, കണ്ണൂര്‍), പി.ആർ. രാജേന്ദ്രന്‍ (എസ്.ഐ, കേരള പൊലീസ് അക്കാദമി), സി.പി.കെ. ബിജുലാല്‍ (ഗ്രേഡ് എസ്.ഐ, സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് കണ്ണൂര്‍), കെ. മുരളീധരന്‍ നായര്‍ (ഗ്രേഡ് എസ്.ഐ, വിജിലന്‍സ് ആൻഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ എസ്.ഐ.യു - 2), അപര്‍ണ ലവകുമാര്‍ (ഗ്രേഡ് എ.എസ്.ഐ, സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍, തൃശൂര്‍ സിറ്റി) 

11 മലയാളികൾക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 11 മലയാളികൾക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ. സ്പെഷല്‍ ബ്രാഞ്ച് തൃശൂര്‍ റേഞ്ച് എസ്.പി ആമോസ് മാമ്മനാണ് വിശിഷ്ടസേവനത്തിനുള്ള മെഡൽ. സ്ത്യുത്യര്‍ഹ സേവനത്തിനുളള പുരസ്കാരത്തിന് 10 പേരും അർഹരായി.

പി. പ്രകാശ് (ഐ.ജി, ഇന്‍റലിജന്‍സ്), അനൂപ് കുരുവിള ജോണ്‍ (ഐ.ജി, ഡയറക്ടര്‍, കാബിനറ്റ് സെക്രട്ടേറിയറ്റ്, ഡല്‍ഹി), കെ.കെ. മൊയ്തീന്‍കുട്ടി (എസ്.പി, ക്രൈം ബ്രാഞ്ച് കോഴിക്കോട്, വയനാട്), എസ്. ഷംസുദ്ദീന്‍ (ഡിവൈ.എസ്.പി, വിജിലന്‍സ് ആൻഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ, പാലക്കാട്), ജി.എൽ. അജിത് കുമാര്‍ (ഡിവൈ.എസ്.പി, സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച്, തിരുവനന്തപുരം സിറ്റി ഡിറ്റാച്ച്മെന്‍റ്), കെ.വി. പ്രമോദന്‍ (ഇന്‍സ്പെക്ടര്‍, വിജിലന്‍സ് ആൻഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ, കണ്ണൂര്‍), പി.ആർ. രാജേന്ദ്രന്‍ (എസ്.ഐ, കേരള പൊലീസ് അക്കാദമി), സി.പി.കെ. ബിജുലാല്‍ (ഗ്രേഡ് എസ്.ഐ, സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് കണ്ണൂര്‍), കെ. മുരളീധരന്‍ നായര്‍ (ഗ്രേഡ് എസ്.ഐ, വിജിലന്‍സ് ആൻഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ എസ്.ഐ.യു - 2), അപര്‍ണ ലവകുമാര്‍ (ഗ്രേഡ് എ.എസ്.ഐ, സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍, തൃശൂര്‍ സിറ്റി) എന്നിവർക്കാണ് സ്തുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡൽ.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊലീസ് മെഡലുകളില്‍ ധീരതക്കുള്ള 140 മെഡലും വിശിഷ്ട സേവനത്തിനുള്ള 93ഉം സ്തുത്യര്‍ഹ സേവനത്തിനുള്ള 668 മെഡലുകളുമുണ്ട്.

സി.ആര്‍.പി.എഫില്‍ അരുണ്‍ കൃഷ്ണന് ധീരതക്കുള്ള മെഡല്‍ ലഭിച്ചു. ബി.എസ്.എഫില്‍ നിന്ന് ബെന്നി ജോണ്‍, പി. കൃഷ്ണന്‍, ജി. മണികണ്ഠന്‍ നായര്‍ എന്നിവര്‍ക്കും സി.ഐ.എസ്.എഫില്‍ രേഖ നമ്പ്യാര്‍, അനീസ് ജോയ് സി.ആര്‍.പി.എഫില്‍ തെരേസ ജോസി, മോഹന ദാസന്‍, കെ. അനില്‍കുമാര്‍ സി.ബി.ഐയിൽ‍ അനൂപ് മാത്യൂസ് എന്നിവരാണ് മെഡല്‍ ലഭിച്ച മറ്റു മലയാളികള്‍.



(കൃഷ്ണൻ ഷൺമുഖൻ (സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ), ബെന്നി മാത്യു (സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ), നൗഷാദ് മുഹമ്മദ് ഹനീഫ -ഡയറക്ടർ (സാങ്കേതികം), എസ്.എച്ച്. രാജശേഖരൻ നായർ (സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ), കെ.ബി. സുബാഷ് (സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ)

രാഷ്ട്രപതിയുടെ ഫയർ സർവിസ് മെഡൽ അഞ്ചു പേർക്ക്

ന്യൂഡൽഹി: വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ ഫയർ സർവിസ് മെഡലിന് കേരളത്തിലെ രണ്ടു പേരും സ്തുത്യർഹ സേവനത്തിനുള്ള ഫയർ സർവിസ് മെഡലിന് മൂന്നു പേരും അർഹരായി.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ കൃഷ്ണൻ ഷൺമുഖൻ, ബെന്നി മാത്യു എന്നിവർക്കാണ് വിശിഷ്ട സേവനത്തിനുള്ള പുരസ്കാരം.

നൗഷാദ് മുഹമ്മദ് ഹനീഫ -ഡയറക്ടർ (സാങ്കേതികം), എസ്.എച്ച്. രാജശേഖരൻ നായർ (സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ), കെ.ബി. സുബാഷ് (സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ) എന്നിവർക്കാണ് സ്തുത്യർഹ സേവനത്തിനുള്ള പുരസ്കാരം.

Tags:    
News Summary - police medal to 11 kerala officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.