ഗൂഡല്ലൂർ: ഓവാലി ആറോട്ടുപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആനന്ദിന്റെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചു. ആനയെ പിടികൂടണം എന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. ആർ.ഡി.ഒ ശരവണകണ്ണൻ, ഡി.എഫ്.ഒ കൊമ്മു ഓംകാർ എന്നിവരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയെ തുടർന്ന് 11ഓടെ മൃതദേഹം വിട്ടുകൊടുക്കുകയായിരുന്നു. കൊലയാളി ആനയെ നിരീക്ഷിക്കാനും ദൂരെ വനത്തിലേക്ക് വിരട്ടാനുമായി കുങ്കിയാനയെ എത്തിക്കുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് ബന്ധുക്കളും മറ്റും ഉപരോധം അവസാനിപ്പിച്ചത്. GDR BODY 1&2 ഓവാലി ആറോട്ടുപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആനന്ദിന്റെ ബന്ധുക്കളും നാട്ടുകാരും മൃതദേഹവുമായി റോഡ് ഉപരോധിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.