തിരുവനന്തപുരം: സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് സ്ത്രീകളെ അപമാനിക്കുന്നത് തടയാന്‍ നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് എ.െഎ.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് ആര്‍. സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും ആവശ്യപ്പെട്ടു. വനിതാ ആക്ടിവിസ്റ്റുകൾക്ക് എതിരെ യൂട്യൂബിലൂടെ ഉണ്ടായ പരാമർശം അങ്ങേയറ്റം വൃത്തികെട്ടതാണ്. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ല എന്ന കാര്യം ഏറെ ഗൗരവത്തില്‍ കാണണം. അപമാനിക്കപ്പെട്ടവര്‍തന്നെ കുറ്റവാളിക്കെതിരെ രംഗത്ത് വരേണ്ടിവരുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടുകൂടാ. ഈ പ്രശ്നത്തില്‍ പൊലീസിൻെറ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം. കുറ്റവാളിയെ നിയമത്തിൻെറ മുന്നില്‍ കൊണ്ടുവരാനും കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കാനുമുള്ള ഉത്തരവാദിത്തം പൊലീസിനുണ്ടെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.