തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 അതിതീവ്ര വ്യാപന സാഹചര്യം നിലനിൽക്കുമ്പോൾ മാതൃകപരമായി നിർവഹിച്ചിരുന്ന ജോലികൾ പൂർണമായും പൊലീസിനെ ഏൽപിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന് ജോയൻറ് കൗൺസിൽ ആവശ്യപ്പെട്ടു. പ്രതിരോധ പ്രവർത്തനങ്ങളാകെ പൊലീസിനെ ഏൽപിച്ചത് ആരോഗ്യ പ്രവർത്തകരുടെ ആത്മവീര്യം തകരാനിടവരുത്തും. എല്ലാ അധികാരവും പൊലീസിൽ നിക്ഷിപ്തമാക്കുന്നത് പൊലീസിൻെറ അമിതാധികാര പ്രയോഗത്തിനും കാരണമാകും. ആയതിനാൽ ആരോഗ്യ വകുപ്പ് ജീവനക്കാരെ വിശ്വാസത്തിലെടുത്ത് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല അവരെയും ക്രമസമാധാന ചുമതല മാത്രം പൊലീസിനും നൽകുന്ന രീതിയിൽ ഉത്തരവിൽ ഭേദഗതി വരുത്തണമെന്ന് ജോയൻറ് കൗൺസിൽ ചെയർമാൻ ജി. മോട്ടിലാലും ജനറൽ സെക്രട്ടറി എസ്. വിജയകുമാരൻ നായരും സർക്കാറിനോടാവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.