കോഴിക്കോട്: അത്യാധുനിക സൗകര്യങ്ങളോടെ പുതുക്കിപ്പണിത സിവിൽ സ്റ്റേഷൻ ഇസ് ലാമിക് സെന്റർ പള്ളി വ്യാഴാഴ്ച നമസ്കാരത്തിന് തുറന്ന് കൊടുക്കും. അസർ നമസ്കാരത്തോടെയാണ് പള്ളി പ്രവർത്തനം തുടങ്ങുക. വിശാലമായ അണ്ടർ ഗ്രൗണ്ട് പാർക്കിങ് സൗകര്യമൊരുക്കിയിട്ടുണ്ട്. ഇസ് ലാമിക് ലൈബ്രറി, റീഡിങ് റൂം, കോൺഫ്രൻസ് ഹാൾ, സ്റ്റാഫ് ക്വാർട്ടേഴ്സ് തുടങ്ങിയവയും ഒരുങ്ങുന്നുണ്ട്. മുൻ ചീഫ് എൻജിനീയർ ടി.പി. കുട്ടിയമ്മുവിന്റെ നേതൃത്വത്തിൽ 1973ലാണ് പള്ളി പ്രവർത്തനം തുടങ്ങിയത്. ഔദ്യോഗിക ഉദ്ഘാടനം ആറ് മാസത്തിനകം നടക്കുമെന്ന് പ്രസിഡന്‍റ് ടി. മുഹമ്മദ് അഷറഫ്, സെക്രട്ടറി കെ. നസീർ ഹുസൈൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.