കോഴിക്കോട്: ദ്വിദിന പണിമുടക്കിന്‍റെ മുന്നോടിയായി ഞായറാഴ്ച നഗരത്തിൽ വൻതിരക്ക്. രണ്ട് ദിവസം ഹർത്താലിന് സമാനമായ പണിമുടക്കാവുമെന്ന് പ്രതീക്ഷിച്ച് ജനം അവശ്യകാര്യങ്ങൾക്കായി പുറത്തിറങ്ങി. ഞായറാഴ്ചയായിട്ടും ഗതാഗതക്കുരുക്കിൽ നഗരം വീർപ്പുമുട്ടി. സമരം പിൻവലിച്ച് സ്വകാര്യബസുകൾ റോഡിലിറങ്ങിയത് ജനത്തിന് ആശ്വാസമായി. മൂന്ന് ദിവസമായി ബസില്ലാത്തതിന്‍റെ ദുരിതത്തിലായിരുന്നു നാട്ടുകാർ. റേഷൻകടകൾ ഭാഗികമായി പ്രവർത്തിച്ചു. വലിയങ്ങാടിയും ഞായറാഴ്ച തുറന്നുപ്രവർത്തിച്ചു. ബീച്ചിലും വൈകുന്നേരം തിരക്കായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.