അബിൻ

ലൈംഗികാതിക്രമം: ഒളിവിലിരുന്ന യുവാവ് പിടിയിൽ

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ ശേഷം ഒളിവിൽപോയ യുവാവിനെ കറുകച്ചാൽ പൊലീസ് പിടികൂടി. പത്തനാട് കൊട്ടൻചിറ തകിടിയേൽ ടി.എസ്. അബിനാണ് (26) പിടിയിലായത്. പല സ്റ്റേഷനുകളിലായി ലൈംഗികപീഡനം, മോഷണം, വധശ്രമം, ലഹരിക്കടത്ത്, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ് ഇയാൾ.

മണിമല പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റ‍ർ ചെയ്തതിനെ തുടർന്ന് ഒളിവിലിരുന്ന ഇയാളെ കറുകച്ചാൽ എസ്.എച്ച്.ഒ ജയപ്രകാശ്, എസ്.ഐ പി.പി. സുനിൽ, സി.പി.ഒമാരായ ശെൽവരാജ്, ബിജേഷ് എന്നിവർ ചേർന്ന് പത്തനംതിട്ടയിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Arrest on POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.