അഞ്ചൽ: മലയോര ഹൈവേയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് ലക്ഷങ്ങൾ മുടക്കി നിർമാണം പൂർത്തീകരിച്ച വഴിയോര വിശ്രമകേന്ദ്രം ഒരു വർഷം കഴിഞ്ഞിട്ടും പ്രവർത്തനമാരംഭിച്ചില്ല. അഞ്ചൽ - പുനലൂർ പാതയിൽ കുരുവിക്കോണം ജങ്ഷന് സമീപത്താണ് ആധുനിക സജ്ജീകരണങ്ങളുള്ള അമിനിറ്റി സെന്‍റർ നിർമിച്ചത്. പ്രവർത്തനവും പരിചരണവുമില്ലാത്തതിനാൽ പരിസരം കാടുകയറി തെരുവുനായ്ക്കളുടെ കേന്ദ്രമായി മാറി. മലയോര ഹൈവേ യാത്രികർക്ക് വിശ്രമിക്കുന്നതിനും ശൗചകർമങ്ങൾ നിർവഹിക്കുന്നതിനും സഹായകരമാകുന്നതിനുവേണ്ടിയാണ് അമിനിറ്റി സെന്‍റർ നിർമിച്ചത്. ചിത്രം. അഞ്ചൽ - പുനലൂർ പാതയിൽ പൊതുമരാമത്ത് വകുപ്പ് നിർമാണം പൂർത്തീകരിച്ച അമിനിറ്റി സൻെറർ (KE ACL - 2)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.