ശാസ്താംകോട്ട: ദക്ഷിേണന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രമായ പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലെ . വെള്ളിയാഴ്ച രാവിലെ അഞ്ചിന് സ്വർണക്കൊടിദർശനം, ഉച്ചക്ക് മുന്നിന് ഭഗവതി എഴുന്നള്ളത്ത്, കച്ചകെട്ട് എന്നിവ നടന്നു. തുടർന്ന് പനപ്പെട്ടി, കമ്പലടി, നടുവിലേമുറി, പള്ളിമുറി, അമ്പലത്തുംഭാഗം, വടക്കേമുറി എന്നീ കരക ളിൽ നിന്നും കൂറ്റൻ എടുപ്പ് കുതിരകളെയും ഇടയ്ക്കാട് കരയിൽ നിന്നുള്ള എടുപ്പ് കാളെയയും മലനട കുന്നിലൂടെ എടുത്ത് ക്ഷേത്രമുറ്റത്ത് എത്തിച്ചു. ഇത് കൂടാതെ ചെറുതും വലുതുമായ നൂറുകണക്കിന് കെട്ടുകാഴ്ചകളും ഉണ്ടായിരുന്നു. തുടർന്ന് കലാപരിപാടികളോടെ മഹോത്സവം സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.