പാനൂർ: ബജറ്റിൽ കൂത്തുപറമ്പ് മണ്ഡലത്തിൽ വിവിധ പദ്ധതികൾക്കായി 164 കോടി രൂപ അനുവദിച്ചു. കൂത്തുപറമ്പിൽ ജെൻഡർ കോംപ്ലക്സ് നിർമാണം (നാലു കോടി), ചെറുവാഞ്ചേരിയിൽ സ്റ്റേഡിയം നിർമാണം (അഞ്ചു കോടി), കൂത്തുപറമ്പ് നഗരസഭ ബസ് സ്റ്റാൻഡ് ടെർമിനൽ നിർമാണം (100 കോടി), പൂക്കോട്-നരവൂർ-കാര്യാട്ടുപുറം റോഡ് മെക്കാഡം ടാറിങ് (നാലു കോടി), കരിയാട്-മോന്താൽ-പെരിങ്ങത്തൂർ ടൂറിസം ശൃംഖല (മൂന്നു കോടി), കടവത്തൂർ മലയംകുണ്ട്-സ്ത്രീ സൗഹൃദ കേന്ദ്രം നിർമാണം (മൂന്നു കോടി), പൊയിലൂർ പി.ആർ. കുറുപ്പ് സ്മാരക പഠനകേന്ദ്രം ആസ്ഥാനമാക്കി വിനോദസഞ്ചാര ശൃംഖല (20 കോടി), പൊടിക്കളം-നരിക്കോട്-വാഴമല-കണ്ടി വാതുക്കൽ മലയോര റോഡ് (അഞ്ചു കോടി), കെ.ജി. സുബ്രഹ്മണ്യൻ സ്മാരക സാംസ്കാരിക കേന്ദ്രം സ്ഥലമെടുപ്പും കെട്ടിടവും (രണ്ടു കോടി), കൂത്തുപറമ്പ് താലൂക്ക് ആശുപത്രി കെട്ടിട നിർമാണം -നാലാം ഘട്ടം (15 കോടി), പാനൂർ നഗരസഭ ആസ്ഥാന മന്ദിരം (മൂന്നു കോടി) എന്നിങ്ങനെയാണ് ബജറ്റിൽ വകയിരുത്തിയ പ്രധാന പദ്ധതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.