തലശ്ശേരി: കളരി അഭ്യാസങ്ങളുടെയും ആയോധന കലകളുടെയും അരങ്ങും അങ്കത്തട്ടും സ്ഥിതി ചെയ്യുന്ന പൊന്ന്യം ഏഴരക്കണ്ടം വയലിൽ കളരി അക്കാദമി മ്യൂസിയത്തിന് അനുമതിയായി. നിയമസഭയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നടത്തിയ ബജറ്റ് ചർച്ചയുടെ മറുപടിയിലാണ് മ്യൂസിയം അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനമുണ്ടായത്. കളരി അഭ്യാസങ്ങൾക്ക് ഇത്രയേറെ പ്രാധാന്യവും പ്രചാരണവും നൽകി ഒരു മ്യൂസിയം ഉയർന്നു വരുന്നത് ജില്ലയിൽ ഇതാദ്യമാണ്. വരും വർഷങ്ങളിൽ പൊന്ന്യം ഏഴരക്കണ്ടത്തെ മാർഷൽ ആർട്സ് കളരി മ്യൂസിയമായി ഒരുക്കി കൂടുതൽ വിപുലമായ രീതിയിൽ പൊന്ന്യത്തങ്കം സംഘടിപ്പിക്കും. പടം..........കളരി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.