കണ്ണൂർ: കോവിഡ് വ്യാപനത്തെ തുടർന്ന് തുടർച്ചയായ മൂന്നാമത്തെ ഞായറാഴ്ചയും . പൂർണമായ സഹകരണമാണ് ആളുകളുടെ ഭാഗത്തുനിന്നുണ്ടായത്. അത്യാവശ്യക്കാർ മാത്രമാണ് പുറത്തിറങ്ങിയത്. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായത്. പഴം, പച്ചക്കറി, ഹോട്ടൽ, ബേക്കറി തുടങ്ങിയ അവശ്യസാധനങ്ങൾ വിൽക്കുന്ന ചുരുക്കം കടകൾ മാത്രമേ തുറന്നുള്ളൂ. ജില്ലയുടെ വിവധ ഭാഗങ്ങളിൽ പൊലീസ് നിരീക്ഷണവും പരിശോധനയും ശക്തമായി തുടർന്നു. കണ്ണൂർ, തലശ്ശേരി, ഇരിട്ടി, പയ്യന്നൂർ തുടങ്ങിയ നഗരങ്ങളിൽ പൊലീസ് പരിശോധന നടത്തിയാണ് വാഹനങ്ങൾ കടത്തിവിട്ടത്. ചുരുക്കം സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമാണ് േറാഡിലിറങ്ങിയത്. photo: sandeep
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.