അടിമാലി: ഗ്രാമപഞ്ചായത്തിലെ രൂക്ഷം. നേരമിരുളുന്നതോടെ തലങ്ങും വിലങ്ങും പായുന്ന കാട്ടുപന്നികള്‍ കൃഷിയിടങ്ങളില്‍ വ്യാപക നാശം വരുത്തുന്നതായി ആദിവാസി കുടുംബങ്ങള്‍ പറയുന്നു. കപ്പയടക്കമുള്ള തന്നാണ്ട് വിളകള്‍ കൃഷിചെയ്ത് മുന്നോട്ടുപോകാനാവാത്ത സാഹചര്യമാണ്. കപ്പ കൃഷിക്ക് പുറമെ ചേമ്പും ചേനയും വാഴയുമെല്ലാം കാട്ടുപന്നികള്‍ കുത്തിമറിക്കുന്ന അവസ്ഥയുമുണ്ട്. വേലിയും മറ്റുമൊരുക്കി പ്രതിരോധം തീര്‍ത്താലും കാട്ടുപന്നി ശല്യം തടയാനാകാത്തത് ഇവരെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു. കാട്ടുപന്നി ശല്യം ഇനിയുമേറിയാല്‍ ജീവിതം കൂടുതല്‍ ദുസ്സഹമാകുമെന്ന ആശങ്കയിലാണ് ആദിവാസി കുടുംബങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.