പീരുമേട്: കച്ചേരിക്കുന്നിലെ ജലവിതരണ വകുപ്പിൻെറ സംഭരണിയിൽ പ്ലാസ്റ്റിക് കുപ്പികളും മറ്റു മാലിന്യങ്ങളും കണ്ടെത്തി. പീരുമേട് മേഖലയിൽ ജലവിതരണം തടസ്സപ്പെട്ടതിനെത്തുടർന്ന് പരിശോധന നടത്തവേയാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ കണ്ടെത്തിയത്. ടാങ്കിൽ വെള്ളം സംഭരിച്ചാണ് വിതരണം നടത്തുന്നത്. സംഭരണി നിറഞ്ഞൊഴുകുകയും പൈപ്പുകളിൽ വെള്ളം എത്താതിരിക്കുകയും ചെയ്തതോടെ സംഭരണി പരിശോധിക്കുകയായിരുന്നു. മാലിന്യങ്ങൾ നീക്കംചെയ്ത് ജലവിതരണം ആരംഭിച്ചു. സാമൂഹികവിരുദ്ധർ സംഭരണിയിൽ പ്ലാസ്റ്റിക് കുപ്പികളും മറ്റും നിക്ഷേപിച്ചതിനാലാണ് ജലവിതരണം തടസ്സപ്പെട്ടതെന്ന് അതോറിറ്റി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.