ഇന്ത്യയിൽ വധശിക്ഷ കാത്ത് വിവിധ ജയിലുകളിൽ കഴിയുന്നവർ 544. തൃണമൂൽ കോൺഗ്രസ് എം.പി അധികാരി ദീപകിന്റെ ചോദ്യത്തിന് ആഭ്യന്തര മന്ത്രാലയം നൽകിയ മറുപടിയിലാണിത്. 2023 വരെയുള്ള കണക്കാണിത്. 2024ലെ കണക്കുകൾ മന്ത്രാലയത്തിന്റെ പക്കലില്ല; ദയാഹരജി നൽകിയവരുടെ കണക്കുമില്ല.



 


Tags:    
News Summary - 544 waiting for capital punishment in country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.