എസ്.എം. കൃഷ്ണയുടെ ബി.ജെ.പി പ്രവേശനം ഇന്ന്

ബംഗളൂരു: മുൻ കർണാടക മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമായിരുന്ന എസ്.എം. കൃഷ്ണയുടെ ബി.ജെ.പി പ്രവേശനം ഇന്ന്. വൈകീട്ട് അഞ്ചിന് പാർട്ടി ദേശീയ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ദേശീയ അധ്യക്ഷൻ അമിത് ഷാ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പെങ്കടുക്കും. ബി.ജെ.പി പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചക്കായി കൃഷ്ണ തിങ്കളാഴ്ച ഡൽഹിയിലെത്തിയിരുന്നു.

കഴിഞ്ഞയാഴ്ച നടക്കേണ്ടിയിരുന്ന ചടങ്ങ് കൃഷ്ണയുടെ സഹോദരിയുടെ മരണത്തെ തുടർന്ന് മാറ്റുകയായിരുന്നു. അര നൂറ്റാണ്ടോളം തുടർന്ന കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ചാണ് എസ്.എം. കൃഷ്ണ ബി.ജെ.പിയിലെത്തുന്നത്.

Tags:    
News Summary - sm krishna's bjp entry is today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.